OUR YouTube Channel 1. SampratiVartah |  
Statutary Warning- चलन मुद्रिका download कृत्वा विद्यालयेषु प्रदर्शनीया https://twitter.com/samprativartah

marquee

संस्कृतपठनेन बुद्धि: वर्धते इति मतिमुन्नीय गवेषका:॥ व्यावहारिकप्रयोगैः संस्कृतं राष्ट्रियभाषा भवितव्या - डॉ. बलदेवानन्दसागरः।

Social Media

Call for Papers
Samprati Vārtāḥ (Śodhamañjarī)
An International Peer-Reviewed /Refereed Research Journal on Indology and Indian Knowledge System
🌐 Publishing in: Sanskrit | English | Hindi

Saturday, September 26, 2015

रक्षासमितिः परिष्करणीया- मोदी।

वाषिङ्टण्-ऐक्यराष्ट्रसभायाः रक्षासमित्यां परिष्करणम् आवश्यकमिति भारतप्रधान- मन्त्री नरेन्द्रमोदी उक्तवान्। समित्याः विकसनं प्रवर्तनवि- श्वास्यतां वर्धयतेति तेनोक्तम्। ह्यः ऐक्यराष्ट्रसभायाः आस्थाने हिन्दीभाषायां कृते प्रभाषणे दारिद्र्यनिर्मार्जनमपि अस्माकं प्रथमलक्ष्यः भवितव्यःइति तेन निर्दिष्टम्।


सीम्नि भारतं भित्तिं निर्माति, पाकिस्तान्  यु एन् मध्ये 

 यू. एन् -सीम्नि नियन्त्रणरेखायां भारतेन  भित्तिं निर्मातुं प्रयत्यते इति पाकिस्थानेन एक्यराष्ट्रसभायां परिदेवम् अदात् । सीमेयं राष्ट्रान्तर अर्धसीमा भवतु इत्युद्दिश्य एव अयं निर्मितिः इति वदति । भारतं निराकरोत् च ।


माता अमृतानन्दमय्या: जन्मदिनाघोषाः आरब्धाः 

अनन्तपुरी - माता अमृतानन्दमय्याः 62 तमं जन्मदिनोत्सवः अद्य आरभ्यते सायम् अम्मृत स्थापनस्य छात्राणां कार्यक्रमाः भवति। रवि वासरे प्रातः गुरुपादुकापूजया जन्मदिन कार्यक्रमाः आरभ्यन्ते। मातुः जन्मदिन भाषणं, नूतन प्रसिद्धीकरणानां प्रकाशनम्, दीनेभ्यो वस्त्र वितरणं, अमृतकीर्ति पुरस्कारदानं, निर्धनपरिवारस्य विवाहः, कलाकार्यक्रमाः इत्यादयः भविष्यन्ति। अस्मिन् वर्षस्य अमृतकीर्तिपुरस्कारः संस्कृतज्ञाय मुतुकुलं श्रीधरकवये ददाति इत्यपि सविशेषता वर्तते जन्मदिनोत्सवस्य।           
वार्तहरः- गुरुवायुर् पी पद्मनाभः  
ഭാരതം നിഷേധിച്ചു പാക് ആരോപണം ഭാരതം ശക്തമായി നിഷേധിച്ചു. ഹിസ്ബുള്‍ മുജാഹിദ്ദീന്‍ എന്ന ഭീകരസംഘടനയുടെ മേധാവി സെയ്ദ് സലാഹുദ്ദീന്‍ പറഞ്ഞ കാര്യങ്ങള്‍ വച്ചാണ് പാക്കിസ്ഥാന്‍ കത്തു നല്‍കിയിരിക്കുന്നത്. ഭാരത വിദേശകാര്യവക്താവ് വികാസ് സ്വരൂപ് പറഞ്ഞു.ഇയാള്‍ ആഗോള ഭീകരനാണ്. യുക്തമായ സമയത്ത് ഭാരതം ഇതിനെതിരെ പ്രതികരിക്കും. ഇരുരാജ്യങ്ങളും തമ്മില്‍ ഉഭയകക്ഷി ചര്‍ച്ച നടക്കാറില്ലെന്ന കത്തിലെ ആരോപണവും ഭാരതം തള്ളി. ബിഎസ്എഫ്, പാക് റേഞ്ചറുകള്‍ തമ്മില്‍ അടുത്തിടെയാണ് ചര്‍ച്ച നടന്നത്. അതിനാല്‍ ഈ കത്തില്‍ കഴമ്പില്ല. സ്വരൂപ് പറഞ്ഞു.
ജന്മഭൂമി: http://www.janmabhumidaily.com/news326112
യുഎന്‍: അതിര്‍ത്തിയിലെ നിയന്ത്രണ രേഖയില്‍ ഭാരതം മതില്‍ നിര്‍മ്മിക്കാന്‍ ഒരുങ്ങുകയാണെന്ന് ആരോപിച്ച് പാക്കിസ്ഥാന്‍ ഐക്യരാഷ്ട്ര സഭയ്ക്ക് പരാതി നല്‍കി. അതിര്‍ത്തി അര്‍ദ്ധ അന്താരാഷ്ട്ര അതിര്‍ത്തിയാക്കി മാറ്റാനാണ് ഭാരതത്തിന്റെ പരിപാടി. പാക്കിസ്ഥാന്‍ പരാതിയില്‍ പറയുന്നു. പാക്കിസ്ഥാന്റെ യുഎന്നിലെ അംബാസിഡര്‍ മലീഹാ ലോധിയാണ് രണ്ടു പരാതികള്‍ നല്‍കിയിട്ടുള്ളത്. പത്തു മീറ്റര്‍ ഉയരത്തില്‍ 135 അടി വീതിയില്‍ 197 കിലോമീറ്റര്‍ അതിര്‍ത്തിയില്‍ ഉടനീളം മതില്‍ നിര്‍മ്മിക്കാനാണ് ഭാരതപദ്ധതി. ലോധ യുഎന്‍ രക്ഷാ സമിതി അധ്യക്ഷന്‍ വിറ്റാലി ചര്‍ക്കിന് നല്‍കിയ പരാതിയില്‍ പറയുന്നു.മതില്‍ സ്ഥലത്തെ അന്തരീക്ഷത്തില്‍ വലിയ മാറ്റമുണ്ടാക്കും.ലോധി പറയുന്നു. ഭാരതം നിഷേധിച്ചു പാക് ആരോപണം ഭാരതം ശക്തമായി നിഷേധിച്ചു. ഹിസ്ബുള്‍ മുജാഹിദ്ദീന്‍ എന്ന ഭീകരസംഘടനയുടെ മേധാവി സെയ്ദ് സലാഹുദ്ദീന്‍ പറഞ്ഞ കാര്യങ്ങള്‍ വച്ചാണ് പാക്കിസ്ഥാന്‍ കത്തു നല്‍കിയിരിക്കുന്നത്. ഭാരത വിദേശകാര്യവക്താവ് വികാസ് സ്വരൂപ് പറഞ്ഞു.ഇയാള്‍ ആഗോള ഭീകരനാണ്. യുക്തമായ സമയത്ത് ഭാരതം ഇതിനെതിരെ പ്രതികരിക്കും. ഇരുരാജ്യങ്ങളും തമ്മില്‍ ഉഭയകക്ഷി ചര്‍ച്ച നടക്കാറില്ലെന്ന കത്തിലെ ആരോപണവും ഭാരതം തള്ളി. ബിഎസ്എഫ്, പാക് റേഞ്ചറുകള്‍ തമ്മില്‍ അടുത്തിടെയാണ് ചര്‍ച്ച നടന്നത്. അതിനാല്‍ ഈ കത്തില്‍ കഴമ്പില്ല. സ്വരൂപ് പറഞ്ഞു. ഭാരതം അതിര്‍ത്തിയില്‍ മതില്‍ നിര്‍മ്മിച്ച് ജമ്മുകശ്മീരിനെ ജയിലാക്കി മാറ്റാന്‍ ശ്രമിക്കുകയാണെന്നാണ് അടുത്തിടെ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ മേധാവി സെയ്ദ് സലാഹുദ്ദീന്‍ പറഞ്ഞത്. ഇസ്രായേലി നിര്‍മ്മിതമായ വയറുകളാണ് ഭാരതം മതില്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്നത്. കശ്മീരികളും പാക്കിസ്ഥാനികളും ചേര്‍ന്ന് ഭാരത പദ്ധതി തകര്‍ക്കണം. സലാഹുദ്ദീന്‍ പറയുന്നു.
ജന്മഭൂമി: http://www.janmabhumidaily.com/news326112
യുഎന്‍: അതിര്‍ത്തിയിലെ നിയന്ത്രണ രേഖയില്‍ ഭാരതം മതില്‍ നിര്‍മ്മിക്കാന്‍ ഒരുങ്ങുകയാണെന്ന് ആരോപിച്ച് പാക്കിസ്ഥാന്‍ ഐക്യരാഷ്ട്ര സഭയ്ക്ക് പരാതി നല്‍കി. അതിര്‍ത്തി അര്‍ദ്ധ അന്താരാഷ്ട്ര അതിര്‍ത്തിയാക്കി മാറ്റാനാണ് ഭാരതത്തിന്റെ പരിപാടി. പാക്കിസ്ഥാന്‍ പരാതിയില്‍ പറയുന്നു. പാക്കിസ്ഥാന്റെ യുഎന്നിലെ അംബാസിഡര്‍ മലീഹാ ലോധിയാണ് രണ്ടു പരാതികള്‍ നല്‍കിയിട്ടുള്ളത്. പത്തു മീറ്റര്‍ ഉയരത്തില്‍ 135 അടി വീതിയില്‍ 197 കിലോമീറ്റര്‍ അതിര്‍ത്തിയില്‍ ഉടനീളം മതില്‍ നിര്‍മ്മിക്കാനാണ് ഭാരതപദ്ധതി. ലോധ യുഎന്‍ രക്ഷാ സമിതി അധ്യക്ഷന്‍ വിറ്റാലി ചര്‍ക്കിന് നല്‍കിയ പരാതിയില്‍ പറയുന്നു.മതില്‍ സ്ഥലത്തെ അന്തരീക്ഷത്തില്‍ വലിയ മാറ്റമുണ്ടാക്കും.ലോധി പറയുന്നു. ഭാരതം നിഷേധിച്ചു പാക് ആരോപണം ഭാരതം ശക്തമായി നിഷേധിച്ചു. ഹിസ്ബുള്‍ മുജാഹിദ്ദീന്‍ എന്ന ഭീകരസംഘടനയുടെ മേധാവി സെയ്ദ് സലാഹുദ്ദീന്‍ പറഞ്ഞ കാര്യങ്ങള്‍ വച്ചാണ് പാക്കിസ്ഥാന്‍ കത്തു നല്‍കിയിരിക്കുന്നത്. ഭാരത വിദേശകാര്യവക്താവ് വികാസ് സ്വരൂപ് പറഞ്ഞു.ഇയാള്‍ ആഗോള ഭീകരനാണ്. യുക്തമായ സമയത്ത് ഭാരതം ഇതിനെതിരെ പ്രതികരിക്കും. ഇരുരാജ്യങ്ങളും തമ്മില്‍ ഉഭയകക്ഷി ചര്‍ച്ച നടക്കാറില്ലെന്ന കത്തിലെ ആരോപണവും ഭാരതം തള്ളി. ബിഎസ്എഫ്, പാക് റേഞ്ചറുകള്‍ തമ്മില്‍ അടുത്തിടെയാണ് ചര്‍ച്ച നടന്നത്. അതിനാല്‍ ഈ കത്തില്‍ കഴമ്പില്ല. സ്വരൂപ് പറഞ്ഞു. ഭാരതം അതിര്‍ത്തിയില്‍ മതില്‍ നിര്‍മ്മിച്ച് ജമ്മുകശ്മീരിനെ ജയിലാക്കി മാറ്റാന്‍ ശ്രമിക്കുകയാണെന്നാണ് അടുത്തിടെ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ മേധാവി സെയ്ദ് സലാഹുദ്ദീന്‍ പറഞ്ഞത്. ഇസ്രായേലി നിര്‍മ്മിതമായ വയറുകളാണ് ഭാരതം മതില്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്നത്. കശ്മീരികളും പാക്കിസ്ഥാനികളും ചേര്‍ന്ന് ഭാരത പദ്ധതി തകര്‍ക്കണം. സലാഹുദ്ദീന്‍ പറയുന്നു.
ജന്മഭൂമി: http://www.janmabhumidaily.com/news326112
യുഎന്‍: അതിര്‍ത്തിയിലെ നിയന്ത്രണ രേഖയില്‍ ഭാരതം മതില്‍ നിര്‍മ്മിക്കാന്‍ ഒരുങ്ങുകയാണെന്ന് ആരോപിച്ച് പാക്കിസ്ഥാന്‍ ഐക്യരാഷ്ട്ര സഭയ്ക്ക് പരാതി നല്‍കി. അതിര്‍ത്തി അര്‍ദ്ധ അന്താരാഷ്ട്ര അതിര്‍ത്തിയാക്കി മാറ്റാനാണ് ഭാരതത്തിന്റെ പരിപാടി. പാക്കിസ്ഥാന്‍ പരാതിയില്‍ പറയുന്നു. പാക്കിസ്ഥാന്റെ യുഎന്നിലെ അംബാസിഡര്‍ മലീഹാ ലോധിയാണ് രണ്ടു പരാതികള്‍ നല്‍കിയിട്ടുള്ളത്. പത്തു മീറ്റര്‍ ഉയരത്തില്‍ 135 അടി വീതിയില്‍ 197 കിലോമീറ്റര്‍ അതിര്‍ത്തിയില്‍ ഉടനീളം മതില്‍ നിര്‍മ്മിക്കാനാണ് ഭാരതപദ്ധതി. ലോധ യുഎന്‍ രക്ഷാ സമിതി അധ്യക്ഷന്‍ വിറ്റാലി ചര്‍ക്കിന് നല്‍കിയ പരാതിയില്‍ പറയുന്നു.മതില്‍ സ്ഥലത്തെ അന്തരീക്ഷത്തില്‍ വലിയ മാറ്റമുണ്ടാക്കും.ലോധി പറയുന്നു. ഭാരതം നിഷേധിച്ചു പാക് ആരോപണം ഭാരതം ശക്തമായി നിഷേധിച്ചു. ഹിസ്ബുള്‍ മുജാഹിദ്ദീന്‍ എന്ന ഭീകരസംഘടനയുടെ മേധാവി സെയ്ദ് സലാഹുദ്ദീന്‍ പറഞ്ഞ കാര്യങ്ങള്‍ വച്ചാണ് പാക്കിസ്ഥാന്‍ കത്തു നല്‍കിയിരിക്കുന്നത്. ഭാരത വിദേശകാര്യവക്താവ് വികാസ് സ്വരൂപ് പറഞ്ഞു.ഇയാള്‍ ആഗോള ഭീകരനാണ്. യുക്തമായ സമയത്ത് ഭാരതം ഇതിനെതിരെ പ്രതികരിക്കും. ഇരുരാജ്യങ്ങളും തമ്മില്‍ ഉഭയകക്ഷി ചര്‍ച്ച നടക്കാറില്ലെന്ന കത്തിലെ ആരോപണവും ഭാരതം തള്ളി. ബിഎസ്എഫ്, പാക് റേഞ്ചറുകള്‍ തമ്മില്‍ അടുത്തിടെയാണ് ചര്‍ച്ച നടന്നത്. അതിനാല്‍ ഈ കത്തില്‍ കഴമ്പില്ല. സ്വരൂപ് പറഞ്ഞു. ഭാരതം അതിര്‍ത്തിയില്‍ മതില്‍ നിര്‍മ്മിച്ച് ജമ്മുകശ്മീരിനെ ജയിലാക്കി മാറ്റാന്‍ ശ്രമിക്കുകയാണെന്നാണ് അടുത്തിടെ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ മേധാവി സെയ്ദ് സലാഹുദ്ദീന്‍ പറഞ്ഞത്. ഇസ്രായേലി നിര്‍മ്മിതമായ വയറുകളാണ് ഭാരതം മതില്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്നത്. കശ്മീരികളും പാക്കിസ്ഥാനികളും ചേര്‍ന്ന് ഭാരത പദ്ധതി തകര്‍ക്കണം. സലാഹുദ്ദീന്‍ പറയുന്നു.
ജന്മഭൂമി: http://www.janmabhumidaily.com/news326112
യുഎന്‍: അതിര്‍ത്തിയിലെ നിയന്ത്രണ രേഖയില്‍ ഭാരതം മതില്‍ നിര്‍മ്മിക്കാന്‍ ഒരുങ്ങുകയാണെന്ന് ആരോപിച്ച് പാക്കിസ്ഥാന്‍ ഐക്യരാഷ്ട്ര സഭയ്ക്ക് പരാതി നല്‍കി. അതിര്‍ത്തി അര്‍ദ്ധ അന്താരാഷ്ട്ര അതിര്‍ത്തിയാക്കി മാറ്റാനാണ് ഭാരതത്തിന്റെ പരിപാടി. പാക്കിസ്ഥാന്‍ പരാതിയില്‍ പറയുന്നു. പാക്കിസ്ഥാന്റെ യുഎന്നിലെ അംബാസിഡര്‍ മലീഹാ ലോധിയാണ് രണ്ടു പരാതികള്‍ നല്‍കിയിട്ടുള്ളത്. പത്തു മീറ്റര്‍ ഉയരത്തില്‍ 135 അടി വീതിയില്‍ 197 കിലോമീറ്റര്‍ അതിര്‍ത്തിയില്‍ ഉടനീളം മതില്‍ നിര്‍മ്മിക്കാനാണ് ഭാരതപദ്ധതി. ലോധ യുഎന്‍ രക്ഷാ സമിതി അധ്യക്ഷന്‍ വിറ്റാലി ചര്‍ക്കിന് നല്‍കിയ പരാതിയില്‍ പറയുന്നു.മതില്‍ സ്ഥലത്തെ അന്തരീക്ഷത്തില്‍ വലിയ മാറ്റമുണ്ടാക്കും.ലോധി പറയുന്നു. ഭാരതം നിഷേധിച്ചു പാക് ആരോപണം ഭാരതം ശക്തമായി നിഷേധിച്ചു. ഹിസ്ബുള്‍ മുജാഹിദ്ദീന്‍ എന്ന ഭീകരസംഘടനയുടെ മേധാവി സെയ്ദ് സലാഹുദ്ദീന്‍ പറഞ്ഞ കാര്യങ്ങള്‍ വച്ചാണ് പാക്കിസ്ഥാന്‍ കത്തു നല്‍കിയിരിക്കുന്നത്. ഭാരത വിദേശകാര്യവക്താവ് വികാസ് സ്വരൂപ് പറഞ്ഞു.ഇയാള്‍ ആഗോള ഭീകരനാണ്. യുക്തമായ സമയത്ത് ഭാരതം ഇതിനെതിരെ പ്രതികരിക്കും. ഇരുരാജ്യങ്ങളും തമ്മില്‍ ഉഭയകക്ഷി ചര്‍ച്ച നടക്കാറില്ലെന്ന കത്തിലെ ആരോപണവും ഭാരതം തള്ളി. ബിഎസ്എഫ്, പാക് റേഞ്ചറുകള്‍ തമ്മില്‍ അടുത്തിടെയാണ് ചര്‍ച്ച നടന്നത്. അതിനാല്‍ ഈ കത്തില്‍ കഴമ്പില്ല. സ്വരൂപ് പറഞ്ഞു. ഭാരതം അതിര്‍ത്തിയില്‍ മതില്‍ നിര്‍മ്മിച്ച് ജമ്മുകശ്മീരിനെ ജയിലാക്കി മാറ്റാന്‍ ശ്രമിക്കുകയാണെന്നാണ് അടുത്തിടെ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ മേധാവി സെയ്ദ് സലാഹുദ്ദീന്‍ പറഞ്ഞത്. ഇസ്രായേലി നിര്‍മ്മിതമായ വയറുകളാണ് ഭാരതം മതില്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്നത്. കശ്മീരികളും പാക്കിസ്ഥാനികളും ചേര്‍ന്ന് ഭാരത പദ്ധതി തകര്‍ക്കണം. സലാഹുദ്ദീന്‍ പറയുന്നു.
ജന്മഭൂമി: http://www.janmabhumidaily.com/news326112